പ്രമദവനത്തില്‍ വെച്ചെന്‍ ഹൃദയാധിനാഥനിന്നും
പ്രണയകലഹത്തിന്നു വന്നൂ സഖീ
മുല്ലപ്പൂബാണമേറ്റു മുറിഞ്ഞൂ...തനു തളര്‍ന്നൂ
ഇവളല്ലിത്താമരമാല കൊടുത്തതു
കള്ളന്‍ തട്ടിയെറിഞ്ഞുകളഞ്ഞു
പട്ടുകഞ്ചുകമിട്ടു പാവാട ഞൊറിനീര്‍ത്തി
മുത്തണിപ്പൊന്‍ ചിലങ്ക കിലുങ്ങീ
ആടിയുലഞ്ഞൂ നൃത്തവിലാസമോടെ അണഞ്ഞൂ
പിന്നെ മന്മഥപുരിയില്‍ കേളികളാടാന്‍
കണ്മുന ദേവനെ മാടിവിളിച്ചു
പ്രമദവനത്തില്‍ വെച്ചെന്‍ ....