പത്തിരി ചുട്ടു വിളമ്പി വിളിച്ചത് മുത്തൊളി പാത്തുമ്മ
അവളുടെ രങ്കുണരുന്ന കിനാവിലുദിച്ചത് റംസാൻ പിറയുമ്മാ
വിമ്പു മഴയ്ക്കൊരു ചേമ്പില തലയിൽ തമ്പൊടു കുടയാക്കി
അവനുടെ വമ്പിയലുന്ന വരത്തും കാത്തിതാ തുമ്പിപ്പാത്തുമ്മാ
തെളിപകലന്തിയിൽ അവനുടെ കാതിൽ കെസ്സുകൾ പാടാനായ്
പുതുകുല കോലാഹലമായ് കാത്തു കിടന്നവൾ കുഞ്ഞിപ്പാത്തുമ്മ
നെഞ്ചിൽ നിലാവിൽ മൈലാഞ്ചിപ്പൂ കഞ്ചിയ പാത്തുമ്മാ
അവളുടെ മൊഞ്ചു തലോടാൻ മഞ്ചലിലെത്തി മംഗള മണിമാരൻ